ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. വടക്കൻ അക്ഷാംശം 8° 17'
30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും
ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം
എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ
വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന
‌(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട
താലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലുക്ക് ഒഴികെ) തിരുവിതാംകൂർ, പണ്ടത്തെ
കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, ടോപ്‌ സ്ലിപ്,
ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തുർ
ജില്ലയുടെ ഭാഗങ്ങൾ) ഒഴിക്കെയുള്ള മലബാർ ജില്ല, അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ
ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്കും (ഇപ്പോൾ കാസർഗോഡ്‌ ജില്ല) എന്നീ
പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50
സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ
ഉൾപ്പെടുത്തിയിട്ടുണ്ട്.[ക][6] മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ
തലസ്ഥാനം തിരുവനന്തപുരമാണ്‌. മറ്റു പ്രധാന നഗരങ്ങൾ തിരുവനന്തപുരം കൊച്ചി
കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ്‌ കളരിപ്പയറ്റ്, കഥകളി, ആയുർവേദം,
തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം
പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ
സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക്
സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ്
ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച
നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ
സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും
പഠനവിഷയമാക്കിയിട്ടുണ്ട്‌.

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം
ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ
ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌.2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു
സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌.[10]
കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി
ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[11][12][13]

പ്രമാദമായ സംഭവങ്ങളേതെടുത്താലും തന്റെ പക്കൽ തെളിവുണ്ടെന്ന് അവകാശപ്പെടുന്ന ഒരു
നേതാവിന്റെ ഫേസ്‌ബുക്ക് സ്റ്റാറ്റസിനു ചുവടെ ഇങ്ങനെയൊരു കമന്റ് കണ്ടുവെന്നു കരുതുക.
എന്തു മനസ്സിലാക്കും നമ്മൾ? വിയറ്റ്നാം കോളനിയിൽ ശങ്കരാടി അവതരിപ്പിച്ച
കഥാപാത്രത്തോട് നേതാവിനെ ചേർത്തുവയ്ക്കുന്ന ഒരു കാരിക്കേച്ചറിങ് അവിടെ
നടന്നുകഴിഞ്ഞു. അതിനായി ഒരു ചിത്രമോ ഹൈപ്പർലിങ്കോ ഉപയോഗിച്ചിട്ടുമില്ല. എന്നാൽ ആ
രണ്ടുവരി മറ്റൊന്നിനെക്കൂടി ഓർമ്മിപ്പിക്കുന്ന ഹൈപ്പർടെക്സ്റ്റായി
പ്രവർത്തിക്കുകയും ചെയ്യുന്നു.

ഹിറ്റ് സിനിമയെ കുറിച്ചുള്ള ഒരു പോസ്റ്റിനു ചുവടെ വന്ന കമന്റ് ഇങ്ങനെ: "വെറും
ഹൈപ്പല്ല, അഹൈപ്പ്! (പ്രേംനസീർ.jpg). "

പടം ഊതിവീ‌‌ർപ്പിച്ച കുമിളയാണ് എന്നു വിശേഷണം ചേർത്തു പറഞ്ഞതാണ്. അതിനായി നസീറിന്റെ
സംഭാഷണരീതിയെ കടമെടുത്തിരിക്കുന്നു. ചിലരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന
രീതിയിൽ ഒരു പോസ്റ്റിന്റെ ചർച്ച പോയപ്പോൾ ചുവടെ കണ്ട കമന്റ് ഇങ്ങനെ:

"പൊട്ടട്ടെ കുരു പൊട്ടട്ടെ...(കലാഭവൻ_മണി.jpg). "

അനന്തഭദ്രത്തിലെ കലാഭവൻ മണി പാടിയഭിനയിച്ച മാലമ്മലുല്ലൂയ എന്ന ഗാനത്തിന്റെ ഈണം
പെട്ടെന്നു മനസ്സിൽ വരികയായി. കുമ്പിടിയും കോരസാറും നിമ്പോളിയും പഞ്ചാബിഹൗസും ഒക്കെ
ഇങ്ങനെ .jpg എന്ന വാലോടുകൂടി കമന്റിനൊപ്പം തലയെടുപ്പോടെ നിൽക്കുന്നതുകാണാം. ചില
സ്റ്റീരിയോ ടൈപ്പുകളെ എടുത്ത് സമകാലിക സംഭവങ്ങളുമായി ചേ‌ർത്തുവയ്ക്കുകയാണ്,
കമന്റർമാർ. സാമൂഹ്യവിമർശനത്തിനുള്ള വഴിയായും ആക്ഷേപഹാസ്യമായും ഇത്
ഉപയോഗിക്കപ്പെടുന്നു. സദാ പരിണമിക്കുന്ന ഇന്റർനെറ്റ് മീമിന്റെ (meme) ലോകത്തേക്കു
സ്വാഗതം. നിങ്ങൾ കണ്ടത്, ടെക്സ്റ്റ് ബേസ്ഡ് മീമുകൾ. ഡിജിറ്റല്‍ മലയാളം

2005 മദ്ധ്യത്തോടെയാണ് മലയാളം ബ്ലോഗിങ് അനക്കം വച്ചുതുടങ്ങുന്നത്. പ്രൊഫഷണൽ
എഴുത്തുകാരോ പത്രക്കാരോ ഒന്നുമല്ലാത്ത ഒട്ടേറെയാളുകൾ തങ്ങളുടെ ഭാഷയെ
ലോകത്തിനുമുന്നിൽ തുറന്നുവച്ചു. ബൂലോഗം എന്ന പ്രയോഗം തന്നെയുണ്ടായി. പുതിയ
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഒട്ടേറെ വാക്കുകൾ നിത്യവ്യവഹാരത്തിലെത്തി.
തീർത്തും പ്രാദേശികമായ ചില ഭാഷാപ്രയോഗങ്ങളും പലയിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാർ
ഇന്റർനെറ്റിലെത്തിച്ചു. നെറ്റിലെ വായനക്കാരുടെ ഒരു പുതിയ ലോകം പുതിയ പദസമ്പത്തുമായി
വളർന്നുവന്നു. ഈ പത്തുവർഷം എന്നതു സ്വയം ഉള്ളടങ്ങിയ കാലയളവല്ല. അതിനു പിന്നോട്ടും
വേരുകളുണ്ട്. ടൈപ്പ്റൈറ്റർ വന്നതുമുതൽ തന്നെ സാങ്കേതികവിദ്യ ഭാഷയിൽ ഇടപെടുന്നുണ്ട്.
ടൈപ്പ്റൈറ്ററിനുവേണ്ടിയാണ് മലയാളത്തിലെ ആദ്യ ഔദ്യോഗിക ലിപിപരിഷ്കരണം
നടപ്പാക്കുന്നതും. എല്ലാ പരിമിതികളെയും മറികടക്കാവുന്ന തരത്തിൽ ടെക്നോളജിയിൽ
വമ്പിച്ച മാറ്റം കൊണ്ടുവന്ന യൂണിക്കോഡിന്റെ വ്യാപനമാണ്, പോയ ദശകത്തെ
വേറിട്ടുനിർത്തുന്നത്.

ഇന്ററാക്റ്റീവ് വെബ്ബിന്റെ വളർച്ച ബ്ലോഗർമാരിൽ തട്ടി നിന്നില്ല. മൊബൈൽ ഫോൺ
ഉപയോഗിക്കുന്നവരിലേക്കു കൂടി അതിന്റെ ഫലങ്ങൾ എത്തിയ വർഷങ്ങളാണു കടന്നുപോയത്.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വരവോടെ താങ്ങാവുന്ന വിലയ്ക്ക് സ്മാർട്
ഫോണുകൾ വിപണിയിലെത്തി. പലരുടെയും ഇന്റർനെറ്റിലേക്കുള്ള ആദ്യവാതിൽ മൊബൈൽ ഫോൺ ആയി.
അവയിൽ മലയാളം സുഗമമായി ഉപയോഗിക്കാനായത് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലാണ്. അഫോർഡബിളായ
3ജി കണക്ഷനുകൾ ലഭ്യമായതും സഹായകമായി. മംഗ്ലീഷിലുള്ള എസ്എംഎസുകൾ മലയാളത്തിൽ
തന്നെയുള്ള വാട്സ് ആപ്പ് കമന്റുകൾക്ക് വഴിമാറി. ഫോട്ടോ കമന്റുകളെ ആളുകൾ
വെറുത്തുതുടങ്ങിയപ്പോൾ ഫയൽനെയിമുകൾ ഉപയോഗപ്പെടുത്തി കാര്യം സൂചിപ്പിക്കാൻ തുടങ്ങി.

ഇതിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ക്രോം,
ഫയർഫോക്സ് തുടങ്ങിയ ബ്രൗസറുകളും ആൻഡ്രോയിഡ് എന്ന മൊബൈൽ പ്ലാറ്റ്ഫോമും മറ്റ് നിരവധി
ഓപ്പൺസോഴ്സ് പ്രോജക്റ്റുകളും ഉപയോഗിക്കുന്ന ഹാ‌‌ർഫ്ബസ് എന്ന റെൻഡറിങ് എഞ്ചിനിൽ
മലയാളം റെൻഡറിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്
ആയിരുന്നു. സയനോജൻ മോഡിന്റെയും ഫയർഫോക്സ് ഒഎസിന്റെയും മറ്റും മെനു
മലയാളീകരിക്കാനായി ഫ്യൂവൽ (Frequently Used Entries in Localisation - FUEL)
പ്രോജക്റ്റ് ആരംഭിച്ചതോടെ പ്രാദേശിക ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കാൻ താത്പര്യമുള്ള
ഉപയോക്താക്കളുണ്ട് എന്ന ബോധം ഹാൻഡ്സെറ്റ് നിർമ്മാതാക്കൾക്കുമുണ്ടായി. അവർ തങ്ങളുടെ
ഫോണുകളിൽ യൂണിക്കോഡ് പിന്തുണ ഉറപ്പാക്കി. സെൽഫോണിലെ ഇൻഡിക് ഭാഷാ ഇൻപുട്ടിനായി
സ്വതന്ത്ര ലൈസൻസിൽ സൗജന്യമായി ഇൻഡിക് കീബോർഡ് റിലീസ് ചെയ്തത് മലയാളത്തിൽ
ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്.

സമാന്തരമായി യൂണിക്കോഡ് മലയാളത്തെ പിന്തുണയ്ക്കുന്ന നിരവധി സ്വതന്ത്ര ഫോണ്ടുകൾ
റിലീസ് ചെയ്യപ്പെട്ടു. ഗൂഗിൾ തന്നെ മൊബൈൽ ഫോണുകൾക്കായി ഇന്ത്യൻ ഭാഷകളിൽ അടക്കം
ഹാൻഡ്റൈറ്റിങ് ഇൻപുട്ട് മെഥേഡ് അവതരിപ്പിച്ചു. ഇങ്ങനെ നിരവധി ബോധപൂർവ്വമായ
ഇടപെടലുകളുടെയും ഒപ്പം ആകസ്മികമായ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡിജിറ്റൽ
മലയാളം പരിണമിക്കുന്നത്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് കേരളത്തിൽ ഒരു
പഠനശാഖയല്ലാത്തതിനാൽ ഇതേവരെ അക്കാദമിക് താത്പര്യം ഈ വിഷയത്തിൽ കാര്യമായി
വീണിട്ടില്ലെന്നു മാത്രം. ഭാഷ എന്ന ജൈവവ്യവസ്ഥ

ബെഞ്ചമിൻ ബെയ്‌ലി മലയാളമുദ്രണം തുടങ്ങുന്ന കാലംമുതൽ മാദ്ധ്യമങ്ങളാണ് ഭാഷാപരിണാമത്തെ
നയിച്ചത്. എന്നാൽ വ്യവസ്ഥാപിത മാദ്ധ്യമങ്ങളുടെ കൈയിൽ നിന്ന് ഇതിന്റെ നേതൃത്വം
സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബെയ്‌ലി
ഉപയോഗിച്ച മലയാളമോ അന്നത്തെ പ്രയോഗങ്ങളോ അല്ല ഇന്നു നിലവിലുള്ളത്. അക്ഷരങ്ങൾ പോലും
മാറിപ്പോയിരിക്കുന്നു. കോട്ടയത്തുനിന്നു പ്രസിദ്ധീകരിക്കുന്ന ജ്ഞാനനിക്ഷേപത്തിൽ
വന്ന ആനയും തുന്നാരനും കുറിച്ച എന്ന നാടോടിക്കഥയിലോ ഇല്ലിക്കുന്നിൽ നിന്ന്
അച്ചടിച്ച ഒരു കല്ലൻ എന്ന ചെറുകഥയിലോ ആരംഭിക്കുന്നു, മലയാളത്തിലെ ഷോർട്ട് ഫിക്ഷൻ.
അന്നുമുതലിന്നോളം മലയാളഭാഷയേയും സാഹിത്യത്തേയും രൂപപ്പെടുത്തുന്നതിൽ
അച്ചടിമാദ്ധ്യമങ്ങളും അവ മെച്ചപ്പെടുന്നതിനായി ലഭ്യമായ പുതിയപുതിയ
സാങ്കേതികവിദ്യകളും വലിയ പങ്കാണു വഹിച്ചത്. കാലാകാലങ്ങളിൽ അവ പല പുതിയ വാക്കുകളും
പ്രയോഗങ്ങളും മാനകഭാഷയിലേക്കു ക്രമപ്പെടുത്തുകയും പലതിനെയും വഴിവക്കിൽ
ഉപേക്ഷിക്കുകയും ചെയ്തു.

വാക്കുകൾ മാത്രമല്ല, അക്ഷരരൂപങ്ങൾ പോലും വന്നും പോയുമിരുന്നു. ഇന്നു വ്യാപകമായി
ഉപയോഗിക്കുന്ന മീത്തൽ അഥവാ ചന്ദ്രക്കല തന്നെ ഇങ്ങനെ ഇടയ്ക്കു വന്നുകയറിയതാണ്. ഷിജു
അലക്സ്, സിബു സി ജെ, സുനി‍ൽ വി എസ് എന്നിവർ ചേർന്നെഴുതിയ ചന്ദ്രക്കല: ഉത്ഭവവും
പ്രയോഗവും എന്ന ഗവേഷണപ്രബന്ധത്തി‍ൽ സ്വരം ഹ്രസ്വമാണെന്നു കാട്ടാൻ ലത്തീൻ ഭാഷയിൽ
ഉപയോഗിക്കുന്ന ബ്രീവ് ചിഹ്നം മലയാളത്തിലെ ചന്ദ്രക്കലയായി രൂപാന്തരപ്പെടുന്നതിന്റെ
ലഘുചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രേവ് ചിഹ്നം, കുഞ്ഞുവട്ടം, കേവലവ്യഞ്ജനത്തെ
അടയാളപ്പെടുത്താനായി അർണോസ് പാതിരിയുടെ എഴുത്തുകളിൽ ഉപയോഗിച്ചിരുന്ന,
അക്ഷരമദ്ധ്യത്തിൽ കുത്തനെയുള്ള വെട്ട്, യകാരത്തിന്റെ ചില്ലുരൂപം,
തുടങ്ങിയവയെക്കുറിച്ചൊക്കെ ഈ ലേഖനത്തിൽ പറയുന്നു (മലയാളം റിസർച്ച് ജേണൽ, ബെഞ്ചമിൻ
ബെയ്‍ലി ഫൗണ്ടേഷൻ). പലരും വിശ്വസിക്കുന്നതുപോലെ മനോരമയോ മാമ്മൻ മാപ്പിളയോ അല്ല,
അതിനും എത്രയോ മുമ്പേ തലശ്ശേരി ബാസൽ മിഷൻ പ്രസ് ആണ് ചന്ദ്രക്കലയുടെ പലവിധ ഉപയോഗങ്ങൾ
തുടങ്ങിയതും പ്രചരിപ്പിച്ചതും എന്ന് പഴയകാല പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും
കാട്ടി അവർ സമർത്ഥിക്കുന്നു. ഇതിനർത്ഥം മനോരമയ്ക്കോ മാതൃഭൂമിക്കോ കേരളഭൂഷണത്തിനോ
നസ്രാണി ദീപികയ്ക്കോ ഒന്നും ഭാഷാമാനകീകരണത്തിൽ ഒരു പങ്കും ഇല്ലായിരുന്നു എന്നല്ല.
എന്നാൽ അതിനായുള്ള ശ്രമങ്ങൾ അതിനും മുന്നേ തുടങ്ങുന്നു എന്നുമാത്രമാണ്.

ഭാഷകളുടെ പരിണാമം ജീവജാലങ്ങളുടെ പരിണാമം പോലെയാണ്. സ്വയം പകർത്താൻ സജ്ജമായ
രാസസംയുക്തങ്ങളെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ജീനുകളുടെ അതിജീവനസമരമാണ്
ജൈവപരിണാമത്തിന്റെ ഹേതു. സെൽഫിഷ് ജീൻ അഥവാ താന്തോന്നി ജനിതകം എന്ന് ഇതിനെ
വിശേഷിപ്പിക്കാൻ കാരണം, അത് സ്വന്തം രാസഘടന അതേപടി പകർത്തുന്നതിൽ പുലർത്തുന്ന
ശ്രദ്ധയാണ് (The selfish gene: Richard Dawkins). അതിന് ആവശ്യമായ തരത്തിൽ ഇതര
ജീനുകളുമായി സഖ്യമുണ്ടാക്കി ഒരുമനസ്സോടെയാണ് അവ പകർപ്പുകൾ തീർക്കുക. അങ്ങനെ തലമുറകൾ
കടന്നുപോകുമ്പോൾ ഇടയ്ക്കുണ്ടാകുന്ന ചില മാറ്റങ്ങൾ അതുൾപ്പെടുന്ന ജീവവർഗ്ഗത്തിന്റെ
കൂട്ടായ അതിജീവനത്തിനു കൂടുതൽ സഹായിക്കുന്നതായാൽ അവ നിലനിൽക്കും. നേരെ മറിച്ച് അത്
അപകടഹേതുവായാൽ വംശനാശത്തിലേക്കു തന്നെ എത്തിയേക്കാം.

ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിൽ ബാഹ്യ ഇടപെടലിനു വലിയ പങ്കുണ്ട്. ഉദാഹരണത്തിന്,
ബഹുകോശജീവികളുടെ പരിണാമത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നത്, അവയെ ഉപജീവിച്ചു
കാലക്ഷേപം കഴിക്കുന്ന വൈറസുകളും ബാക്ടീരിയകളുമാവും. കേവലം റൈബോന്യൂക്ലിക് ആസിഡോ
(ആ‌ർഎൻഎ) ഡിയോക്സിറൈബോന്യൂക്ലിക് ആസിഡോ (ഡിഎൻഎ) മാത്രമുള്ള വൈറസുകൾ ഒരു
ഹോസ്റ്റിന്റെ ശരീരത്തിൽ തങ്ങൾക്കായി വീടൊരുക്കുന്നു. മനുഷ്യൻ പല പല ശൈലികളിൽ വീടു
കെട്ടുന്നതുപോലെ, അവയും തങ്ങളുടെ കോളനികൾക്ക് സുഖപ്രദമായ രീതിയിൽ ഈ ജൈവഹോസ്റ്റുകളെ
അണിയിച്ചൊരുക്കുന്നു. അവരുടെ ജനിതകഘടന ഹോസ്റ്റിന്റെ ശരീരത്തിലേക്കു
കുത്തിവയ്ക്കുന്നു. അത് ആ ബഹുകോശജീവികളുടെ ജനികതഘടനയിൽ കാലക്രമേണ മാറ്റങ്ങൾ
കൊണ്ടുവരുന്നു. അതായത്, മാതാപിതാക്കളി‍ൽ നിന്നു കുട്ടികളിലേക്ക് കുത്തനെയുള്ള
(veritical) ജനിതകകൈമാറ്റം മാത്രമല്ല, ജീവിവ‌ർഗ്ഗത്തിൽ നിന്നു ജീവിവർഗ്ഗത്തിലേക്ക്
വിലങ്ങനെയുള്ള (horizontal) കൈമാറ്റവും പ്രകൃതിയിൽ സ്വാഭാവികമായി
സംഭവിക്കുന്നുണ്ട്. (A planet of viruses: Carl Zimmer) സ്വതന്ത്രതീരുമാനം അഥവാ
free will എന്നൊക്കെ പറയുന്നത് ഒരു കണക്കാണ്.

ഇതിനു സമാന്തരമായ രണ്ടാമതൊരു പക‌‌ർത്തുയന്ത്രം (replicator) മനുഷ്യസമൂഹത്തിൽ
പ്രവർത്തിക്കുന്നുണ്ട് എന്ന വാദം ചില ശാസ്ത്രജ്ഞർ ഉയർത്തുന്നു. ജെനറ്റിക്സിനു /
ജീനറ്റിക്സിനു (genetics) സമാന്തരമായി മെമറ്റിക്സ് / മീമറ്റിക്സ് (memetics) എന്ന
ശാസ്ത്രശാഖയും അവർ മുന്നോട്ടുവയ്ക്കുന്നു. സോഷ്യബയോളജിയിൽനിന്ന് വ്യത്യസ്തമായ ഒരു
വീക്ഷണമാണ്, ഈ ശാഖ പുലർത്തുന്നത്. മീം (meme) എന്നാണ് അതിലെ ജീനിനു സമാനമായ
അടിസ്ഥാന ഘടകത്തിന് പറയുന്ന പേര്. ജൈവപരിണാമത്തി‍ൽ ജീനുകൾ എന്തു
പങ്കുവഹിക്കുന്നുവോ, അതേ പങ്ക് സാംസ്കാരിക പരിണാമത്തിൽ മീമുകൾ വഹിക്കുന്നു എന്നാണ്
The meme machine എന്ന ഗ്രന്ഥത്തി‍ൽ സൂസൻ ബ്ലാക്‍മോ‌ർ വാദിക്കുന്നത്.

നമ്മുടെ സ്വഭാവത്തെയും സമൂഹത്തിലെ ഇടപെടലുകളെയും നിർണ്ണയിക്കുന്നതിൽ മീമുകൾ
നിർണ്ണായകമായ പങ്കാണു വഹിക്കുന്നത്. സ്വയം പകർത്തപ്പെടാൻ സജ്ജമായ ആശയം അല്ലെങ്കി‍ൽ
പ്രവൃത്തിയാണ് മീം എന്നു ലളിതമായി പറയാം. അങ്ങനെ പകർത്താനായി ഒരു വാഹനം ആവശ്യമാണ്.
ഭാഷ ആ വാഹനത്തിന്റെ വേഷമാണ് അണിയുന്നത്. ഒരു ജീൻ തന്റെ ജനിതകഘടന കഴിയുന്നത്ര
തലമുറകളിലേക്കു പകർത്താനാണ് ശ്രമിക്കുന്നത്. അതേപോലെ ഒരു മീം കഴിയുന്നത്ര
ആളുകളിലേക്കും സമൂഹങ്ങളിലേക്കും എത്തപ്പെടുന്നു. ചിലവ ഒരു ചെറിയ കൂട്ടത്തി‍ൽ
ഒതുങ്ങുന്നു. അവിടെത്തന്നെ ഒടുങ്ങുന്നു. ആംഗ്യമായിരുന്നു, അതിന് ആദ്യമുള്ള ഉപാധി.
പിന്നീട് ശബ്ദങ്ങളുപയോഗിക്കാൻ തുടങ്ങി. മെല്ലെമെല്ലെ ഭാഷ രൂപപ്പെട്ടു.

ഒറ്റയ്ക്ക് നിൽക്കുന്ന ആശയത്തെക്കാൾ പകർത്തപ്പെടാൻ കൂടുതൽ സാധ്യത പരസ്പരബന്ധിതമായ
ആശയങ്ങളുടെ ഒരു സംഘാതത്തിനാണ്. അവയെ മീംപ്ലെക്സുകൾ (memeplexes) എന്നു പറയുന്നു.
മതം ആണ് മീംപ്ലെക്സിന് ഒരുദാഹരണം. ജീൻപൂളിനു സമാനമാണ് മീംപ്ലെക്സ്. ആശയങ്ങൾ കൂടുതൽ
ഭദ്രതയോടെ പകർത്തപ്പെടാനും നിലനിർത്തപ്പെടാനും സംഭാഷണം മാത്രമുപയോഗിച്ചാൽ കഴിയില്ല.
ആ നിലയ്ക്ക് ഭാഷയെ രേഖപ്പെടുത്തിവയ്ക്കാനാവശ്യമായ ചിത്രലിപികളും അക്ഷരക്കൂട്ടങ്ങളും
ഒക്കെയുണ്ടാവുകയും കാലക്രമേണ അവ ഓരോ സമൂഹത്തിലും കൂടുതൽ മെച്ചപ്പെടുകയും ചെയ്തു.
കത്ത്, അച്ചടി, സ്റ്റെനോഗ്രാഫി, ടൈപ്പ്റൈറ്റർ, ടെലിഗ്രാഫ്, ടെലിഫോൺ, ഫാക്സ്,
ടെലിവിഷൻ, കമ്പ്യൂട്ടർ, ഡിടിപി, പേജർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഇമെയ്ൽ, എസ്എംഎസ്,
ഇൻസ്റ്റന്റ് മെസേജിങ്, സോഷ്യൽ മീഡിയ, ടോറന്റ് തുടങ്ങി കമ്മ്യൂണിക്കേഷൻ മേഖലയിൽ
മനുഷ്യൻ ഇതേവരെ നടത്തിയിട്ടുള്ള കണ്ടുപിടുത്തങ്ങളെല്ലാം മീമുകളുടെ അതിജീവനത്തിനുള്ള
വാഹനങ്ങളായാണ് വർത്തിച്ചത്. അതിലെ ഓരോ ഘടകങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് മീമുകളുമാണ്.
പരസ്പരം സഹവർത്തിക്കുന്ന ധാരാളം മീമുകൾ ചേർന്നാണ് മീംപ്ലെക്സ് രൂപപ്പെടുക എന്നും അവ
കൂട്ടമായാണ് പകർത്തപ്പെടുക എന്നും അവർ പറയുന്നു.

ആശയങ്ങളുടെ ബാഹുല്യത്തെ താങ്ങാൻ പറ്റുന്നയളവിൽ ഭാഷയും പരിണമിക്കുന്നു. വൈറസുകൾ
ജീവിവർഗ്ഗങ്ങളുടെ പരിണാമത്തിൽ കയറി ഇടപെടുന്നതുപോലെ ഒറ്റയ്ക്കൊറ്റയ്ക്കു വരുന്ന ചില
ആശയങ്ങളും പ്രവൃത്തികളും മീംപ്ലെക്സുകളുടെ മൊത്തത്തിലുള്ള പരിണാമത്തെയും
ബാധിക്കുന്നു. ഈ ഒരു ധാരണയുടെ അടിസ്ഥാനത്തിൽ ഭാഷയുടെ പരിണാമത്തെ കണ്ടാൽ,
കമ്മ്യൂണിക്കേഷൻ മേഖലയിലെ പുതിയ കണ്ടെത്തലുകൾ എങ്ങനെ ഭാഷയെ നിർണ്ണയിക്കുന്നു എന്നു
മനസ്സിലാക്കാം.

Privacy is the ability of an individual or group to seclude themselves, or
information about themselves, and thereby express themselves selectively. The
boundaries and content of what is considered private differ among cultures and
individuals, but share common themes. When something is private to a person, it
usually means that something is inherently special or sensitive to them. The
domain of privacy partially overlaps security (confidentiality), which can
include the concepts of appropriate use, as well as protection of information.
Privacy may also take the form of bodily integrity.

The right not to be subjected to unsanctioned invasion of privacy by the
government, corporations or individuals is part of many countries' privacy laws,
and in some cases, constitutions. All countries have laws which in some way
limit privacy. An example of this would be law concerning taxation, which
normally require the sharing of information about personal income or earnings.
In some countries individual privacy may conflict with freedom of speech laws
and some laws may require public disclosure of information which would be
considered private in other countries and cultures. This was a major concern in
the United States, with the Supreme Court passage of Citizens United.

Privacy may be voluntarily sacrificed, normally in exchange for perceived
benefits and very often with specific dangers and losses, although this is a
very strategic view of human relationships. For example, people may be ready to
reveal their name if that allows them to promote trust by others and thus build
meaningful social relations.[2] Research shows that people are more willing to
voluntarily sacrifice privacy if the data gatherer is seen to be transparent as
to what information is gathered and how it is used.[3] In the business world, a
person may volunteer personal details (often for advertising purposes) in order
to gamble on winning a prize. A person may also disclose personal information as
part of being an executive for a publicly traded company in the USA pursuant to
federal securities law.[4] Personal information which is voluntarily shared but
subsequently stolen or misused can lead to identity theft.

The concept of universal individual privacy is a modern construct primarily
associated with Western culture, British and North American in particular, and
remained virtually unknown in some cultures until recent times. According to
some researchers, this concept sets Anglo-American culture apart even from
Western European cultures such as French or Italian.[5] Most cultures, however,
recognize the ability of individuals to withhold certain parts of their personal
information from wider society—closing the door to one's home, for example.

The distinction or overlap between secrecy and privacy is ontologically subtle,
which is why the word "privacy" is an example of an untranslatable lexeme,[6]
and many languages do not have a specific word for "privacy".
The distinction hinges on the discreteness of interests
of parties (persons or groups), which can have emic variation depending on
cultural mores of individualism, collectivism, and the negotiation between
individual and group rights. The difference is sometimes expressed humorously as
"when I withhold information, it is privacy; when you withhold information, it
is secrecy."

La vie privée (du latin privatus - séparé de, dépourvu de) est la capacité, pour
une personne ou pour un groupe de personnes, de s'isoler afin de protéger ses
intérêts. Les limites de la vie privée ainsi que ce qui est considéré comme
privé diffèrent selon les groupes, les cultures et les individus, selon les
coutumes et les traditions bien qu'il existe toujours un certain tronc commun.

La vie privée peut parfois s'apparenter à l'anonymat et à la volonté de rester
hors de la vie publique. Quand quelque chose est dit « privé » pour une
personne, cela signifie que généralement qu'à cette chose sont rattachés des
sentiments spéciaux et personnels. Le degré de privatisation de l'information
dépend donc de la façon dont le public pourrait la recevoir, ce qui diffère
selon les endroits et à travers le temps. La vie privée peut être vue sous un
aspect sécuritaire.

Dans beaucoup de pays, il existe des lois qui sanctionnent les invasions dans la
vie privée par le gouvernement, les corporations ou les individus. Ces lois
peuvent parfois même se trouver dans la Constitution. La plupart des pays ont
des lois qui limitent la vie privée dans un certain sens : un exemple de ceci
serait les lois sur les taxes, qui demandent normalement le partage des
informations personnelles concernant les revenus, les biens et les gains. Dans
certains pays, la vie privée individuelle peut entrer en conflit avec les lois
sur la liberté d'expression et certaines lois peuvent demander la révélation
d'informations qui peuvent être considérées comme privées dans d'autres pays. La
vie privée peut être sacrifiée volontairement, normalement en échange de
certains bénéfices (voir les émissions de téléréalité). Des économistes[Qui ?]
et des études psychologiques[Lesquelles ?] ont décrit le fait de révéler sa vie
privée comme étant un « sacrifice volontaire »[réf. nécessaire] impliquant une
quelconque compétition. Dans le monde des affaires, une personne peut donner des
détails personnels (souvent dans un but publicitaire) en espérant gagner un
prix. Néanmoins, l'information qui est volontairement partagée peut être volée
ou utilisée à des fins criminelles, allant même jusqu'à mener à une usurpation
d'identité.

La vie privée est également une notion impliquant celle de « respect de la vie
privée » qui fait partie des notions plus générales de propriété privée et de
bonnes mœurs.

Le droit au respect de la vie privée figure à l'article 12 de Déclaration
universelle des droits de l'homme de 19481, à l'article 8 de la Convention
européenne des droits de l'homme et à l'article 17 du Pacte

PJ GAYATHRI SANTHOSH BINOY KAVYA DOMINIC ADHESION OFFER YOURS APPLE TV YAVYLT
Va Ve We Ya Ye ve
we ye te tv fv vo ovowa
Tv Ao AO To TO Lo La LV LW LO WJ VJ

ന്റ് അത്" "()" അത്) ന്റി ന്റീ
